/kalakaumudi/media/media_files/2024/11/23/0d9pFvlsj87ahRqB9SdC.jpg)
ന്യൂഡൽഹി: അഞ്ചുവയസ്സുകാരിയെകഴുത്ത്ഞെരിച്ചുകൊന്നഅമ്മഅറസ്റ്റിൽ. ഡൽഹിയിലെഅശോക്നഗറിലാണ്സംഭവം. കുട്ടിയെആശുപത്രിയിൽഎത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. ആശുപത്രിയിൽഎത്തിച്ചകുട്ടിയുടെകഴുത്തിൽപാടുകൾകണ്ടെത്തിയതിനെതുടർന്നുള്ളഅന്വേഷണത്തിലാണ്മരണംകൊലപാതകമാണെന്ന്തെളിഞ്ഞത്.
മണിക്കൂറുകൾനീണ്ടചോദ്യംചെയ്യലുകൾക്ക്ഒടുവിലാണ്കുട്ടിയുടെഅമ്മകുറ്റംസമ്മതിച്ചത്. പിതാവ്ഉപേക്ഷിച്ചകുട്ടിഇതുവരെമാതാവിന്റെസംരക്ഷണയിൽആയിരുന്നു. ഇൻസ്റ്റാഗ്രാംവഴിരാഹുൽഎന്നയുവാവുമായി അടുപ്പത്തിലായിരുന്നു യുവതി. എന്നാൽവിവാഹംകഴിക്കാക്കാൻയുവാവ് തയ്യാറായില്ല.കുട്ടിയെസ്വീകരിക്കാൻകഴിയില്ലഎന്നതായിരുന്നുയുവാവുംകുടുംബവുംഉന്നയിച്ചകാരണം. തുടർന്നാണ്അമ്മകുട്ടിയെകഴുത്ത്ഞെരിച്ച്കൊന്നതെന്ന്പൊലീസിന്മൊഴിനൽകി.
ഡൽഹിയിലേക്ക്കടന്നുവരുന്നതിനുമുൻപ് കുട്ടിക്കെതിരെഉണ്ടായലൈംഗികഅതിക്രമത്തിൽകേസ്നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടേക്ക്വരുംമുൻപ്ഹിമാചൽപ്രാദേശിലായിരുന്നുകുടുംബം.അവിടെവച്ചാണ്കുട്ടിക്ക്നേരെബന്ധുവിൽനിന്നുംഅതിക്രമംഉണ്ടാകുന്നത്. അതിനിടെയാണ്ദാരുണമായഈസംഭവം.