കൊച്ചി : അമ്മ മരിച്ചതോടെ കസ്റ്റംസ് ഉദ്യോഗസ്ഥനുംസഹോദരിയുംവീടിനുള്ളിൽമരിച്ചനിലയിൽ. പോസ്റ്റുമാർട്ടംറിപ്പോർട്വന്നാലേകൂടുതൽവിവരങ്ങൾഅറിയാൻകഴിയുഎന്നാണ്പൊലീസ്പറയുന്നത്. മരണത്തിൽദുരൂഹതയുണ്ടോയെന്ന്പോസ്റ്റ്മാർട്ടംകഴിഞ്ഞശേഷംപൊലീസ്പരിശോധിക്കും.
ജാർഖണ്ഡ്ലെറാഞ്ചി സ്വദേശിയായയു.സിവിജയ്ക്കുംശകുന്തള അഗർവാളിനും 4 മക്കൾഉണ്ടായിരുന്നു. വളരെചെറിയപ്രായത്തിലെശകുന്തളയ്ക്ക് ഭർത്താവിനെനഷ്ട്ടപ്പെട്ടു. പിന്നീട്ബൊക്കൊറയിലെഅദ്ധ്യാപികയായിരുന്നശകുന്തള 4 മക്കളെയുംവളർത്തിയത്ഒറ്റയ്ക്കുആയിരുന്നു. മൂത്തമകൾവിവാഹംകഴിച്ചുഇപ്പോൾവിദേശത്ത്ആണ്.
മറ്റൊരുമകൻഅഞ്ചുവർഷങ്ങൾക്കുമുൻപ്മരിച്ചു. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മിഷണറായിരിക്കെയാണ് കഴിഞ്ഞ ഏപ്രിലിൽ മനീഷിനു കൊച്ചിയിലേക്ക്സ്ഥലമാറ്റംകിട്ടിയത്. സെന്‍ട്രൽ ജിഎസ്ടി ആന്‍ഡ് കസ്റ്റംസിന്റെ കൊച്ചി ഓഡിറ്റ് കമ്മീഷണറേറ്റിലെ അഡീഷനൽ കമ്മിഷണറായാണ് മനീഷിനു സ്ഥലം മാറ്റംലഭിച്ചത്. കൊച്ചിയിലെത്തിയ മനീഷ് കസ്റ്റംസ് ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഈ സമയത്ത് അമ്മയും സഹോദരിയും കോഴിക്കോട് കസ്റ്റംസ് ക്വാർട്ടേഴ്സിലും കഴിഞ്ഞു. പിന്നീട് കാക്കനാട് ക്വാർട്ടേഴ്സ് കിട്ടിയതോടെയാണ് ഓഗസ്റ്റ് 30ന് സഹോദരിയുംഅമ്മയുംകൊച്ചിയിലേക്ക്മാറിയത്.
മനീഷിന്റെസഹോദരി ശാലിനിയ്ക്ക്ജെപിഎസ്സിപരീക്ഷയിൽഒന്നാംറാങ്കുലഭിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി അർജുൻ മുണ്ട ശാലിനി ഉൾപ്പെടെ 64 പേർക്ക് നിയമന ഉത്തരവ് നൽകുകയും ചെയ്തു. എന്നാൽ പിന്നീട്പരീക്ഷയിൽക്രമക്കേട്കണ്ടു പിടിച്ച്തിനെതുടർന്ന്ശാലിനിയ്ക്ക്ജോലിരാജിവയ്‌ക്കേണ്ടിവന്നു.
രാഷ്ട്രീയ നേതാക്കളും ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരും അവരുടെ അടുത്ത ബന്ധുക്കൾക്ക് നിയമനം നൽകാൻ പരീക്ഷയിൽക്രമക്കേടു കാണിച്ചെന്നാണ്അന്ന്ആരോപണംഉണ്ടായത്. ജാർഖണ്ഡ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. 12 വർഷത്തിനു ശേഷം കഴിഞ്ഞ നവംബറിൽ സിബിഐ അന്നത്തെ ജെപിഎസ്‍സി ചെയർമാൻ ഉൾപ്പെടെ ആദ്യ പരീക്ഷ ക്രമക്കേടിൽ 37 പേർക്കെതിരെയും രണ്ടാമത്തെ പരീക്ഷാ ക്രമക്കേടിൽ 60 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു.
രണ്ടുമക്കളുംഎപ്പോഴും അമ്മയെ ആശ്രയിച്ചുആണ്ജീവിച്ചിരുന്നത്. കേസിന്റെആവശ്യങ്ങൾക്ക്രണ്ട്ആഴ്ചയ്ക്ക്മുൻപ്മനീഷ് ജാർഖണ്ഡ്ൽ പോയിരുന്നു. രണ്ടുദിവസംകഴിഞ്ഞുഅദ്ദേഹംതിരിച്ചുവന്നു.
അതിനുശേഷംമനീഷ്ഓഫീസിൽപോയിട്ടില്ല. ബുധനാഴ്ച അമ്മയെ ഡോക്ടറെകാണിക്കാൻഅപ്പോയിന്മെന്റ്എടുത്തിരുന്നു. ഒരാഴ്ച്ചകഴിഞ്ഞുംലീവ്കഴിഞ്ഞുമനീഷ്ഓഫീസിൽവരാത്തതിനെതുടർന്ന്ഡ്രൈവർവിളിച്ചുനോക്കിയെങ്കിലുംബന്ധപ്പെടാൻകഴിഞ്ഞില്ല. തുടർന്ന് ക്വാർട്ടേഴ്സിലേക്ക്പോയിനോക്കിയിരുന്നു. അവിടെവച്ചുദുർഗന്ധംവമിച്ചതോടെഡ്രൈവർപോലീസിനെവിളിക്കുകയിരുന്നു.