/kalakaumudi/media/media_files/2025/05/08/RcKHwvNg2T3zqX8ckh1S.jpg)
മുംബൈ:ബലാത്സംഗക്കുറ്റം ആരോപിച്ച് യുവതി നൽകിയ പരാതിയെത്തുടർന്ന് ചാർകോപ്പ് പോലീസ് സ്റ്റേഷനിൽ നടനെതിരെ രണ്ട് ദിവസം മുൻപാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ പോലിസ് റിപ്പോർട്ട് പ്രകാരം എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത അന്ന് മുതൽ നടൻ അജാസ് ഖാന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. അതേസമയം നടന്റെ വീട് സന്ദർശിച്ചപ്പോൾ വീട്ടിൽ ഇല്ലായിരുന്നുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലിസ് വൃത്തങ്ങൾ അറിയിച്ചു.