ന്യൂഡൽഹി : വാഹനാപകടങ്ങളിൽപരിക്കേൽക്കുന്നവർക്ക്രാജ്യത്തെവിടെയുംപണമടയ്ക്കാതെ 1.5 ലക്ഷംരൂപവരെസൗജന്യചികിത്സലഭിക്കുന്നപദ്ധതിയുടെവിജ്ഞാപനംകേന്ദ്രസർക്കാർപുറത്തിറക്കി. മെയ് 5 മുതൽപദ്ധതിനിലവിൽവന്നെങ്കിലുംസംസ്ഥാങ്ങൾക്കുഅറിയിപ്പ്ലഭിച്ചിട്ടില്ല. മാർഗനിർദേശങ്ങൾപിന്നീട്പുറത്തിറക്കുമെന്നാണ്കേന്ദ്രറോഡ്ഗതാഗതമന്ത്രാലയംഅറിയിച്ചിരിക്കുന്നത്.
ആയുഷ്മാൻഭാരത്പ്രധാനമന്ത്രിആരോഗ്യപദ്ധതിയിൽഎംപാനൽചെയ്ത ആശുപത്രികളിലാണ്പദ്ധതിയുടെപൂർണസേവനം.