മണിപ്പുർ എംഎൽഎയുടെ വസതി ആൾകൂട്ടം ആക്രമിച്ചു: 18 ലക്ഷം രൂപയും 1.5 കോടിയുടെ ആഭരണങ്ങളും നഷ്ടപ്പെട്ടു.

ആൾകൂട്ടം ആക്രമണം ; നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചതായും നശിപ്പിച്ചതായും താങ്മൈബന്ദ് മണ്ഡലം നിയമസഭാംഗം കെ ജോയ്‌കിഷൻ സിംഗിന്റെ അമ്മ

author-image
Subi
New Update
manipur

മണിപ്പൂർ :നവംബർ 16 ന്നിയമസഭാംഗത്തിന്റെവസതിആക്രമിച്ചുജനക്കൂട്ടം 18 ലക്ഷംരൂപയുംഒന്നരക്കോടിരൂപവിലമതിക്കുന്നആഭരണങ്ങളും കൊള്ളയടിച്ചെന്നാരോപിച്ച്മണിപ്പൂരിലെജെഡിയുഎംഎൽകെജോയ്‌കിഷൻസിംഗിന്റെഅമ്മപോലീസിൽപരാതിനൽകി.

പരാതിയിൽഎഫ്ആർരജിസ്റ്റർചെയ്ത്അന്വേഷണംആരംഭിച്ചതായിപോലീസ്പറഞ്ഞു. ജനക്കൂട്ടംവസതിക്കുനേരെആക്രമണം നടത്തുമ്പോഎംഎൽസ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുവിന്റെചികിത്സയ്ക്കായിഡൽഹിയിൽആയിരുന്നു.ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കായി താങ്മൈബന്ദ് ഏരിയയിലെ എംഎൽയുടെവസതിയിൽസൂക്ഷിച്ചിരുന്നനിരവധിവസ്തുക്കളുംആക്രമണത്തിൽനശിച്ചതായിഒരുമുതിർന്നഉദ്യോഗസ്ഥൻപറഞ്ഞു.

ദുരിതാശ്വാസക്യാമ്പിൽകഴിയുന്നവർക്കായിട്ടുള്ളനിരവധിസാധനങ്ങൾഅവിടെസൂക്ഷിച്ചിട്ടുണ്ടെന്നുംഎംഎൽയുടെവസതിതകർക്കരുതെന്നുംഞങ്ങൾജനക്കൂട്ടത്തോടെഅപേക്ഷിച്ചിട്ടുംഅവർകേട്ടില്ലെന്നുക്യാംപിനുനേതൃത്വംവഹിക്കുന്നസന്നദ്ധപ്രവർത്തകർപറയുന്നു.

കഴിഞ്ഞമെയ്മാസംമുതൽമണിപ്പുരിൽവംശീയ ആക്രമണങ്ങൾനടന്നുകൊണ്ടിരിക്കുകയാണ് .താഴ്‌വരആസ്ഥാനമായുള്ളമെയ്തീസുംകുന്നുകൾകേന്ദ്രീകരിച്ചുള്ളകുക്കിഗ്രൂപ്പുകൾക്കുമിടയിൽഉണ്ടായആക്രമണത്തിൽഇതുവരെ 220 -ലധികംആളുകൾകൊല്ലപ്പെടുകയുംആയിരക്കണക്കിന്ആളുകൾഭാവനരഹിതരാവുകയുംചെയ്തിട്ടുണ്ട്.

manipur attack