തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഇളങ്കോവൻ അന്തരിച്ചു

ദ്രാവിഡ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സാമൂഹിക പരിഷകർത്താവ് പെരിയാർ ഇ വി രാമസ്വാമിയുടെ സഹോദരൻ കൃഷ്ണസ്വാമിയുടെ ചെറുമകനാണ്.

author-image
Subi
New Update
mla

ചെന്നൈ: മുതിർന്നകോൺഗ്രസ്നേതാവുംഈറോഡ്ഈസ്റ്റ്എംഎൽയുംതമിഴ്നാട്പിസിസിമുൻ അധ്യക്ഷനുമായവികെഎസ്ഇളങ്കോവൻ (75) അന്തരിച്ചു.ശ്വാസകോശസംബന്ധമായഅസുഖത്തെതുടർന്ന്ചെന്നൈയിലെസ്വകാര്യആശുപത്രിയിലായിരുന്നുഅന്ത്യം.മകൻതിരുമകൻഇവരയുടെനിര്യാണത്തെത്തുടർന്നു 2023 ജനുവരിയിൽനടന്നഉപതെരഞ്ഞെടുപ്പിലാണ്എംഎൽആയത്.

ദ്രാവിഡമുന്നേറ്റത്തിന്ചുക്കാൻപിടിച്ചസാമൂഹികപരിഷകർത്താവ്പെരിയാർവിരാമസ്വാമിയുടെസഹോദരൻകൃഷ്ണസ്വാമിയുടെചെറുമകനാണ്.2019 ലെലോക്സഭാതെരഞ്ഞെടുപ്പിൽപരാജയപ്പെട്ടഏകഡിഎംകെസഖ്യസ്ഥാനാർത്ഥിയായിരുന്നുഇളങ്കോവൻ. മൻമോഹൻസിംഗ്സർക്കാരിൽടെക്സ്റ്റൈൽസ്സഹമന്ത്രിയായിരുന്നഇദ്ദേഹംജയലളിതയുടെകടുത്തവിമർശകനായിരുന്നു.നെഹ്‌റുകുടുംബത്തോട്അടുത്തബന്ധംപുലർത്തിയിരുന്നു.

കെആന്റണിസമിതിയുടെറിപ്പോർട്ടിനെതുടർന്ന് 2014 രാഹുൽഗാന്ധി ഇളങ്കോവനെ പിസിസിഅധ്യക്ഷൻആക്കി. കോൺഗ്രസിന്അധികാരത്തിൽപങ്കുവേണമെന്നുഇളങ്കോവൽആവശ്യപ്പെട്ടത്കരുണാനിധിയെചൊടിപ്പിച്ചിരുന്നുഇത്വലിയവാർത്തയായിരുന്നു. ഇക്കഴിഞ്ഞനവംബർ 11 നാണ്കടുത്തആരോഗ്യപ്രശ്ങ്ങളെതുടർന്ന് ഇളങ്കോവലിനെആശുപത്രിയിൽപ്രവേശിപ്പിച്ചത്.തമിഴ്നാട്മുഖ്യമന്ത്രിഎംകെസ്റ്റാലിൻആശുപത്രിയിൽനേരിട്ടെത്തി ഇളങ്കോവന്റെ ആരോഗ്യസ്ഥതിഅന്വേഷിച്ചിരുന്നു.രാഷ്ട്രീയജീവിതത്തിലുടനീളംഅദ്ദേഹംനിർണ്ണായകമായപലപദവികളുംവഹിച്ചിരുന്നു. തമിഴ്രാഷ്ട്രീയത്തിൽഏറെസ്വാധീനംചെലുത്തിയിരുന്നനേതാവാണ്ഇപ്പോൾവിടപറഞ്ഞിരിക്കുന്നത്.

passed away mla tamilnadu