/kalakaumudi/media/media_files/2025/05/17/9tMHrwZu1N6gZTuAcHTn.jpg)
മുംബൈ:സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത കേസിൽ ഈ മാസം ആദ്യം ചാർകോപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടൻ അജാസ് ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച സെഷൻസ് കോടതി തള്ളി. നടനുമായി ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്ന ഖാന്റെ വാദം അംഗീകരിക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി സെഷൻസ് ജഡ്ജി ഡിജി ധോബ്ലെ വിസമ്മതിച്ചു. "ഇരയെ ലൈംഗിക മായി ദ്രോഹിക്കുന്നത് കൂടാതെ മാസസികമായും പ്രതി ദ്രോഹിച്ചിരുന്നതായി" കോടതി വിലയിരുത്തി.