തലച്ചോറിൽപ്ലാസ്റ്റിക്അംശംകണ്ടെത്തിനേച്ചർമെഡിസിൻ ജേർണൽകണ്ടെത്തി. ഒരാളുടെമസ്തിഷ്കത്തിൽഒരുടിസ്പൂണ്അളവിൽപ്ലാസ്റ്റിക്കലർന്നിട്ടുണ്ടെന്നാണ് വിദഗ്ദർകണ്ടെത്തിയത്. നാനോപ്ലാസ്റ്റിക്എന്നാണ്ഇങ്ങനെകലർന്നപ്ലാസ്റ്റിക്അംശത്തെപറയുന്നത്.
2024ന്റെതുടക്കത്തിൽ പോസ്റ്റുമാർട്ടത്തിലൂടെലഭിച്ചമനുഷ്യമസ്തിഷ്കത്തിന്റെസാമ്പിളിൽനിന്നാണ്നാനോ പ്ലാസ്റ്റികിന്റെയുംമൈക്രോ പ്ലാസ്റ്റികിന്റെയുംഅംശംകണ്ടെത്തിയത്. ഗവേഷകരുടെവിശകലനത്തിൽകാലക്രമേണ പ്ലാസ്റ്റികിന്റെഅംശംകൂടുന്നതായികണ്ടെത്തി. ലഭിച്ചസാമ്പിളുകളിൽ ഹൃദ്യയത്തെയും വ്യക്കയെയുംഅപേഷിച്ചുതലച്ചോറിൽ 10%മുതൽ 30%വരെ പ്ലാസ്റ്റികിന്റെഅംശംകണ്ടെത്തി.
ശരാശരി 45 മുതൽ 50 വയസ്സ്വരെപ്രായംഉള്ളവരിലാണ്പ്ലാസ്റ്റിക്അംശംകണ്ടെത്തിയത്സാധരണവ്യക്തിയുടെശരീരത്തിൽഏകദേശം നാലായിരത്തിഎണ്ണൂറ് മൈക്രോ ഗ്രാംഅല്ലെങ്കിൽശരീരസാന്ദ്രതഅനുസരിച്ചു 0.48%ആണ്. സിഎൻറിപ്പോർട്പ്രകാരംആൽബർക്കിർക്കിലെന്യൂമെക്സിക്കോസർവ്വകലാശലയിലുള്ളറീജർപ്രൊഫസർമാത്യുപറയുന്നു.
എന്നാൽ 2016ൽപരിശോധിച്ചസാമ്പിളുകളിൽതാരതമ്യപ്പെടുത്തുമ്പോൾ 50% വരെകൂടുതലാണെന്നുകണ്ടെത്തി. അതായത് 99.5% തലച്ചോറും ബാക്കിപ്ലാസ്റ്റിക്ആണെന്ന്കണ്ടെത്താം. ഡിമെൻഷ്യബാധിച്ചുമരിച്ചവരിൽരോഗംഇല്ലാത്തവരെക്കാൾകൂടുതൽനാനോപ്ലാസ്റ്റിക്കണ്ടെത്തി. ഇത്ആശങ്കജനകമാണ്എന്ന്പ്രൊഫസർമാത്യു
പറയുന്നു.
പക്ഷെഡിമെൻഷ്യ രക്ത തലച്ചോറിലെതടസ്സവുംക്ലിയറൻസ് സംവിധാനങ്ങളും ഉണ്ടാക്കുന്നവയാണ് . ഈപ്ലാസ്റ്റിക്കണികകൾദ്രാവകമാണോഅതോന്യുയോറോളജിക്കൽകലകളിലൂടെപുറത്തുപോകുകയുംഅകത്തുപ്രവേശിക്കുകയുംചെയ്യുന്നണ്ടോഅതോമനുഷ്യനെരോഗിയാക്കുമോഎന്ന്പരിശോധിക്കുക്കയുംവേണമെന്ന്അഭിപ്രായമുണ്ട്.
ഇതിനെകുറിച്ചുകൂടുതൽഗവേഷണംനടത്തണം. ശരീരത്തിൽഏതുവഴിയാണ്ഇവപ്രവേശിക്കുന്നത്എന്ന്ഇതുവരെവ്യക്തമല്ല.