/kalakaumudi/media/media_files/2024/11/28/dvmXmmGGanFRjXUIilip.jpg)
ന്യൂഡൽഹി: പരസ്പരസമ്മതത്തോടെയുള്ളലൈംഗികബന്ധത്തിൽബലാത്സംഗകുറ്റംചുമത്തികേസെടുക്കനാകില്ലെന്നുസുപ്രീംകോടതി.ദീർഘകാലംവിവാഹേതരലൈംഗികബന്ധത്തിൽഏർപ്പെട്ടശേഷം,ബന്ധംതകരുമ്പോൾപരാതിയുമായിവരുന്നപ്രവണത ദുഖകരമാണെന്നുംകോടതിനിരീക്ഷിച്ചു.
ദീർഘകാലങ്ങളായുള്ളലൈംഗികബന്ധങ്ങളെല്ലാംപുരുഷൻവിവാഹംകഴിക്കാമെന്ന്നൽകിയവാഗ്ദാനത്തിന്റെപേരിലാണെന്ന്ഉറപ്പിച്ചുപറയാനാകില്ല.വിവാഹവാഗ്ദാനങ്ങൾഅല്ലാത്തകാരണങ്ങൾകൊണ്ടുംഒരുസ്ത്രീക്ക്പുരുഷനുമായിശാരീരികബന്ധത്തിൽഏർപ്പെടാം.വിവാഹവാഗ്ദാനംകപടമാണെങ്കിൽപരാതിനൽകേണ്ടത്ബന്ധംതകരുമ്പോൾഅല്ല.
മുംബൈഖാർഗർപോലീസ്സ്റ്റേഷനിൽരെജിസ്റ്റർചെയ്തകേസിൽആണ്സുപ്രീംകോടതിനിർണായകവിധിപുറപ്പെടുവിച്ചത്.ജസ്റ്റിസുമാരായബിവിനഗരത്ന, എൻകോടീശ്വർസിംഗ്എന്നിവരടങ്ങിയബെഞ്ചിന്റെതാണ്വിധി.