മയക്കുമരുന്ന്കേസിൽവനിതാഡോക്ടറുംഇടനിലക്കാരനുംപോലീസ്പിടിയിൽ. ഹൈദരാബാദിലെഒമേഗഅസ്സ്പത്രിയിലെസിഇഓ കൂടിയാണ്പിടിയിലായവനിതാഡോക്ടർ നമ്രത ചിഗുരുപതി. ഹൈദരാബാദിൽവച്ച് ബാലകൃഷ്ണനുമായികൊക്കെയ്‌ൻഇടപാട്നടത്തവേയാണ്ഇരുവരുംപോലീസ്പിടിയിലാകുന്നത്. 53 ഗ്രാംകൊക്കെയ്‌നുംപതിനായിരംരൂപയുംരണ്ട്മൊബൈൽഫോണുകളുംപോലീസ്ഇവരിൽനിന്നും പിടിച്ചെടുത്തു.ഹൈദരാബാദിലെപ്രമുഖഹോസ്പിറ്റൽ ശൃംഖലയാണ്ഒമേഗഹോസ്പിറ്റൽസ്. അതിൽകാൻസർചികിത്സനൽകുന്നഹോസ്പിറ്റൽ ഗ്രൂപ്പിന്റെസിഇഓആണ്റേഡിയോളോജിസ്റ്റായ നമ്രത.
പോലീസ്പറയുന്നത്അനുസരിച്ച്അഞ്ചുലക്ഷംരൂപയുടെകൊക്കെയ്‌ൻഡോക്ടർനാമെത്രവാട്സ്അപ്വഴിഓർഡർചെയ്തിരുന്നു. മുംബയിലെമയക്ക്മരുന്ന്കച്ചവടക്കാരനായവംശ്ധാക്കറിൽനിന്നാണ്ഇവർകൊക്കെയ്‌ൻഓർഡർചെയ്തത്. ഓൺലൈനിലൂടെയാണ്ഓർഡർചെയ്തകൊക്കെയ്‌ന്റെപണംനൽകിയത്. വംശ് ധക്കാറുടെമയക്ക്മരുന്ന്ഏജന്റാണ്ബാലകൃഷ്ണൻ. ദീർഘകാലമായിതാൻമയക്ക്മരുന്ന്ഉപയോഗിക്കുന്നതായാണ്വനിതാഡോക്ടർപൊലീസിന്മൊഴിനൽകിയത്. ഇതുവരെഏകേദശം 70 ലക്ഷത്തോളംരൂപമയക്കുമരുന്നിനായിചെലവഴിച്ചെവെന്നുംഅവർപൊലീസിന്മൊഴിനൽകി.