മയക്ക് മരുന്ന് കേസിൽ വനിതാ ഡോക്ടറും ഇടനിലക്കാരനും അറസ്റ്റിൽ

മയക്കു മരുന്ന് കേസിൽ വനിതാ ഡോക്ടറും ഇടനിലക്കാരനും പോലീസ് പിടിയിൽ. ഹൈദരാബാദിലെ ഒമേഗ അസ്സ്പത്രിയിലെ സിഇഓ കൂടിയാണ് പിടിയിലായ വനിതാ ഡോക്ടർ നാമെത്ര ചിഗുരുപതി. ഹൈദരാബാദിൽ വച്ച് ബാലകൃഷ്ണനുമായി കൊക്കെയ്‌ൻ ഇടപാട് നടത്തവേയാണ് ഇരുവരും പോലീസ് പിടിയിലാകുന്നത്.

author-image
Rajesh T L
Updated On
New Update
namratha

മയക്കുമരുന്ന്കേസിൽവനിതാഡോക്ടറുംഇടനിലക്കാരനുംപോലീസ്പിടിയിൽ. ഹൈദരാബാദിലെഒമേഗഅസ്സ്പത്രിയിലെസി കൂടിയാണ്പിടിയിലായവനിതാഡോക്ടർമ്ര ചിഗുരുപതി. ഹൈദരാബാദിൽവച്ച് ബാലകൃഷ്ണനുമായികൊക്കെയ്‌ൻഇടപാട്നടത്തവേയാണ്ഇരുവരുംപോലീസ്പിടിയിലാകുന്നത്. 53 ഗ്രാംകൊക്കെയ്‌നുംപതിനായിരംരൂപയുംരണ്ട്മൊബൈൽഫോണുകളുംപോലീസ്ഇവരിൽനിന്നും പിടിച്ചെടുത്തു.ഹൈദരാബാദിലെപ്രമുഖഹോസ്പിറ്റൽ ശൃംഖലയാണ്ഒമേഗഹോസ്പിറ്റൽസ്. അതിൽകാൻസർചികിത്സനൽകുന്നഹോസ്പിറ്റൽ ഗ്രൂപ്പിന്റെസിആണ്റേഡിയോളോജിസ്റ്റായമ്ര.

പോലീസ്പറയുന്നത്അനുസരിച്ച്അഞ്ചുലക്ഷംരൂപയുടെകൊക്കെയ്‌ൻഡോക്ടർനാമെത്രവാട്സ്അപ്വഴിഓർഡർചെയ്തിരുന്നു. മുംബയിലെമയക്ക്മരുന്ന്കച്ചവടക്കാരനായവംശ്ധാക്കറിൽനിന്നാണ്ഇവർകൊക്കെയ്‌ൻഓർഡർചെയ്തത്. ഓൺലൈനിലൂടെയാണ്ഓർഡർചെയ്തകൊക്കെയ്‌ന്റെപണംനൽകിയത്. വംശ് ധക്കാറുടെമയക്ക്മരുന്ന്ഏജന്റാണ്ബാലകൃഷ്ണൻ. ദീർഘകാലമായിതാൻമയക്ക്മരുന്ന്ഉപയോഗിക്കുന്നതായാണ്വനിതാഡോക്ടർപൊലീസിന്മൊഴിനൽകിയത്. ഇതുവരെഏകേദശം 70 ലക്ഷത്തോളംരൂപമയക്കുമരുന്നിനായിചെലവഴിച്ചെവെന്നുംഅവർപൊലീസിന്മൊഴിനൽകി.

police arrest Drug Case