/kalakaumudi/media/media_files/2024/11/30/fsvPINuu7b0m17eqM8GR.jpg)
ചെന്നൈ: ഇന്ന്ഉച്ചയ്ക്ക്ശേഷംപുതുച്ചേരിയിൽകാരക്കലിനുംമഹാബലിപുരത്തിനുംഇടയിൽകരതൊടുമെന്നുകരുതപ്പെടുന്നഫെയ്ജെൽചുഴലിക്കാറ്റിനെനേരിടാൻതയ്യാറാണെന്ന്മുഖ്യമന്ത്രിഎംകെസ്റ്റാലിൻ.സ്ഥിതിനിയന്ത്രണാതീതമാണെന്നുംഏതുസാഹചര്യത്തെയുംനേരിടാൻസർക്കാർതയ്യാറാണെന്നുംപറഞ്ഞു.കനത്തമഴ ഉണ്ടായേക്കുമെന്നുംഎല്ലാവരുംകരുതിയിരിക്കണമെന്നുംഅദ്ദേഹംജനങ്ങൾക്ക്മുന്നറിയിപ്പ്നൽകി.
ചുഴലിക്കാറ്റിനെനേരിടാനുള്ളഒരുക്കങ്ങളെപറ്റിപുതുച്ചേരിമുഖ്യമന്ത്രിഎൻരംഗസ്വാമികളക്ടർകുലോത്തുംഗനുമായിചർച്ചനടത്തി.48 മണിക്കൂറിൽപുതുച്ചേരിതമിഴ്‌നാട്ടിലെചെന്നൈ, തിരുവള്ളൂർ, കാഞ്ചിപുരം, കള്ളക്കുറച്ചി, കടലൂർഎന്നിവിടങ്ങളിൽശ്കതമായമഴപെയ്യുമെന്ന്കാലാവസ്ഥപ്രവചനം.
അതേസമയംഈചുഴലിക്കാറ്റിന്റെവരവ്തമിഴ്നാടിനുമാത്രമല്ലകേരളത്തെയുംസംബന്ധിച്ച്നിർണായകമാണ്.ശൈത്യകാലത്തിനുമേൽമഴയുടെമേൽമൂടിയിട്ടാണ്ചുഴലിക്കാറ്റിന്റെവരവ്.ഏറെകാലത്തിനുശേഷമാണുതമിഴ്നാട്തീരത്തോട്ഇത്രയുംചേർന്ന്ഒരുചുഴലിക്കാറ്റ്വരുന്നത്. മണിക്കൂറിൽ 110 കിലോമീറ്റർവേഗതയിലാണ്ചുഴലിയെന്നുംറിപ്പോർട്ട്.ബംഗാൾതീരത്തോട്ചേർന്ന്രൂപപ്പെട്ടഈചുഴലിയുടെകേന്ദ്രബിന്ദുനിലവിൽനാഗപട്ടണത്തുനിന്നും 250 കിലോമീറ്റർമാറിയാണ്.
കേരളവുംഈചുഴലിയുടെവൃത്തപരിധിയിൽആയതിനാൽസംസ്ഥാനത്തനേരിയമഴയ്ക്ക്സാധ്യത.ചുഴലിവടക്കൻതമിഴ്നാട്ടിലേക്ക്നീങ്ങുന്നതിനാൽമഴകൂടുതലായിലഭിക്കുകഉത്തരകേരളത്തിൽആയിരിക്കും.കേരളത്തിൽതുലാവർഷമഴകുറഞ്ഞതിനുഒരുപരിഹാരമാവുംഎന്നുംകരുതുന്നു.ചുഴലിക്കാറ്റിന്ഫെയ്ജെൽഎന്നപേര്നിർദ്ദേശിച്ചത്സൗദിഅറേബ്യആണ്.