/kalakaumudi/media/media_files/2024/12/07/SiskotYWUHoJl7hFcW3n.jpg)
ന്യൂഡൽഹി:ഇന്ത്യയിലെആദ്യത്തെഹൈപ്പർലൂപ്പ്പരീക്ഷണട്രാക്ക്റയിൽവേയുടെയുംഐഐടിമദ്രാസിന്റെയുംസഹകരണത്തോടെതയ്യാറായി.ഹൈപ്പർലൂപ്പിന്റെആദ്യപരീക്ഷണത്തെക്കുറിച്ചുറെയിൽവേമന്ത്രിഅശ്വനി വൈഷ്ണവാണ്സാമൂഹ്യമാധ്യമമായഎക്‌സിലൂടെഅറിയിച്ചത്. 410 മീറ്റർഉള്ളഹൈപർലൂപ്പ്ടെസ്റ്റ്ട്രാക്കിന്റെവീഡിയോപങ്കുവച്ചായിരുന്നുമന്ത്രിയുടെപ്രഖ്യാപനം.മദ്രാസ്ഐഐടിയുടെതയ്യൂർക്യാമ്പസിലാണ്ഭാവിതലമുറയെയാത്രാവിപ്ലവത്തിലേക്ക്നയിക്കുന്നടെസ്റ്റ് ട്രാക്ക്നിർമിച്ചിരിക്കുന്നത്.
ഐഐടി മദ്രാസിലെആവിഷ്‌കാർഹൈപ്പർലൂപ്പ്ടീമിന്റെയുംഇൻക്യൂബേറ്റഡ്സ്റ്റാർട്ടപ്പിന്റെയുംസംയുക്തസംരംഭമാണ്ഹൈപ്പർലൂപ്പ്ട്രാക്ക്.ഹൈപ്പർലൂപ്പ്സാങ്കേതികതഉടൻയാഥാർഥ്യമാക്കാനുള്ളഇന്ത്യയുടെസാധ്യതയെക്കുറിച്ചുശുഭാപ്തിവിശ്വാസംപ്രകടിപ്പിച്ചമന്ത്രിടീമിനെഅഭിനന്ദിക്കുകയുംചെയ്തു. ഹൈപ്പർലൂപ്പ്ടെസ്റ്റ് ട്രാക്കിൽ 100 കിലോമീറ്റർവേഗതയിൽപരീക്ഷണംനടത്തിഎന്നാൽമണിക്കൂറിൽ 600 കിലോമീറ്റർവേഗതകൈവരിക്കുകയാണ്അടുത്തലക്ഷ്യം.
ഇന്ത്യയുടെഅതിവേഗഗതാഗതംഎന്നസ്വപ്നത്തിന്റെതുടക്കമായാണ്ഹൈപ്പർലൂപ്പ്സംവിധാനത്തെകാണുന്നത്.2012 ൽഇലോൺമസ്കാണ്ഹൈപ്പർലൂപ്പ്ആശയംജനകീയമാക്കിയയത്.ഈആശയത്തെലോകമാകെഏറ്റെടുക്കുകയായിരുന്നു.രണ്ട്ഘട്ടങ്ങളിലായിട്ടാണ്പദ്ധതിനടപ്പാക്കുന്നത്.ഹൈപ്പർലൂപ്പിലൂടെസഞ്ചരിക്കുന്നപോടുകളുടെപരീക്ഷണഓട്ടമാണ്ഇതിൽപ്രധാനം.താഴ്ന്ന മർദ്ദാവസ്‌ഥയിലുള്ള ഹൈപ്പർലൂപ്പിലൂടെഅസാധാരണമായവേഗതയിൽപോഡുകൾക്കുസഞ്ചരിക്കാൻസാധിക്കുംഓരോപൊടിക്കും 24 മുതൽ 28 വരെയാത്രക്കാരെഉൾക്കൊള്ളാൻകഴിയുന്നതരത്തിലാണ്രൂപകല്പനചെയ്തിരിക്കുന്നത്.ഹൈപ്പർലൂപ്പ്സാങ്കേതികവിദ്യയിലൂടെപോയിന്റ്ട്ടോപോയിന്റ്യാത്രവേഗത്തിലാക്കാൻസാധിക്കും.അതിവേഗയാത്രഎന്ന ലക്ഷ്യത്തിലേക്കുള്ളചുവടുവയ്പ്പാണ്ഹൈപ്പർലൂപ്പെന്ന്വിദഗ്ദ്ധർഅഭിപ്രായപ്പെട്ടു.