ഇന്ത്യപാക്വെടിനിർത്താലുമായിബന്ധപ്പെട്ട്അമേരിക്കൻപ്രസിഡന്റ്ഡൊണാൾഡ് ട്രമ്പിന്റെ അവകാശവാദങ്ങൾനിഷേധിച്ച്ഇന്ത്യ. അമേരിക്കൻഇടപെടൽമൂലമാണ്ഇന്ത്യ- പാക്വെടിനിർത്തൽസാധ്യമായതെന്നായിരുന്നു ട്രമ്പിന്റെ അവകാശവാദം. ആണവായുധമാണ്ഒഴിവാക്കിയതെന്നുംവ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന്പറഞ്ഞതോടെയാണ്ഇരുരാജ്യങ്ങളുംവെടിനിർത്തലിന്തയ്യാറായതെന്നും ട്രമ്പ് പ്രസ്താവനനടത്തിയിരുന്നു. എന്നാൽഅമേരിക്കയുള്ളസംഭാഷണങ്ങളിൽഒരുഘട്ടത്തിൽപോലും വെടിനിർത്തലിനെകുറിച്ച്പരാമർശിച്ചിട്ടില്ലെന്ന്പറഞ്ഞുകൊണ്ട് ഇന്ത്യ ഈവാദംനിഷേധിച്ചു. അമേരിക്കൻവൈസ് പ്രസിഡൻഡ്ജെഡിവാൻസുമായിവിദേശ്യകാര്യമന്ത്രിനടത്തിയചർച്ചകളിൽവ്യാപാരബന്ധത്തെക്കുറിച്ച്പരാമർശിച്ചിട്ടില്ലെന്നാണ്ഭരണപക്ഷംവ്യക്തമാക്കിയത്.
വൈറ്റ് ഹൗസിൽനടന്നവാർത്താസമ്മേളനത്തിലാണ് ട്രമ്പ് ഇത്തരംഒരുപരാമർശംനടത്തിയത്. സമൂഹമാധ്യമത്തിലൂടെയുംഅമേരിക്കൻമധ്യസ്ഥതയിലാണ്വെടിനിർത്തൽപ്രാബല്യത്തിൽവന്നതെന്ന് ട്രമ്പ് അവകാശവാദങ്ങൾനടത്തിയിരുന്നു. എന്നാൽവെടിനിർത്തലിനുള്ളചർച്ചകൾസൈനികതലത്തിൽ മാത്രമാണ്നടന്നതെന്നുംമറ്റൊരുരാജ്യവുമായുംഇതേകുറിച്ച്കൂടിആലോചിച്ചിട്ടില്ലെന്നുമാണ്ഇന്ത്യവ്യക്തമാക്കുന്നത്.