ന്യൂഡൽഹി: ക്രിക്കറ്റ്താരംശിഖർധവാൻ സ്വന്തംമകനെകണ്ടിട്ട്രണ്ട്വർഷമായെന്നുപരാതി. മകൻസൊറാവാറിനെകാണാൻഉള്ളഎല്ലാവഴികളുംബ്ലോക്ക് ചെയ്തു. മകനെകാണാൻമറ്റൊരു വഴിയുംഇല്ലാത്തതിനാൽഎപ്പോഴുംമകന്സന്ദേശങ്ങൾഅയക്കാറുണ്ട്. എന്നാൽമകനിത്കാണുന്നുണ്ടോഎന്നഉറപ്പ്പോലുംതനിക്കില്ലെന്ന്ധവാൻപറഞ്ഞു. 2023 ഒക്ടോബറിലാണ്ശിഖർ ധവാനുംമുൻഭാര്യഅയേഷമുഖർജിയുമായിവിവാഹമോചനംനേടിയത്. അയേഷയ്ക്ക്ഒപ്പമാണ്മകൻ താമസിക്കുന്നത്.
കോടതിവിധിപ്രകാരം ധവാനെമകനെകാണുന്നതിൽനിന്ന്വിലക്കിയിട്ടില്ല. പക്ഷെഅതിന്സാധിക്കുന്നില്ല. മകൻആരോഗ്യത്തോടെയും സന്തോഷമായിജീവിക്കണംഎന്ന്ആഗ്രഹിക്കുന്നു.
2 ദിവസംകൂടുമ്പോൾമകന്സന്ദേശംഅയക്കാറുണ്ട്. മകനോട്സംസാരിച്ചിട്ട്ഒരുവർഷത്തോളമായി. വളരെബുദ്ധിമുട്ടിയാണ് ഇപ്പോഴുള്ളജീവിതംനയിക്കുന്നത്.
മകൻ അടുത്തില്ലാത്തതിന്റെ ദുഃഖമുണ്ട്. സ്ഥിരമായിധ്യാനിക്കാറുണ്ട്. ധ്യാനത്തിൽപലപ്പോഴുംമകനോട്സംസാരിക്കുന്നതായികാണാറുണ്ട്. മകന് 2 വയസ്സ്വരെകാണാൻകഴിഞ്ഞിട്ടുള്ളത്.
ഇപ്പോൾമകന് 11വയസ്സായി. 2011ലാണ്ശിഖർധവാനുംഅയേഷമുഖർജിയും വിവാഹിതരായത്. 11 വർഷം നീണ്ട വിവാഹ ജീവിതത്തിൽ ധവാൻ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി ഡല്‍ഹി കോടതി വിലയിരുത്തിയിരുന്നത്.ധവാന്റെ ആരോപണങ്ങൾ കോടതിയിൽ നേരിടാനോ, പ്രതിരോധിക്കാനോ അയേഷ തയാറായില്ലെന്നു വ്യക്തമാക്കിയാണ് താരത്തിന് വിവാഹമോചനംഅനുവദിച്ചത്.