തെലങ്കാന മുൻ മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖർ റാവുനെതിരെ അഴിമതി ആരോപണം നടത്തിയ എൻ രാജലിംഗ മൂർത്തി കൊല്ലപ്പെട്ടു

കേസ് വാദം കേൾക്കുന്നതിന് ഒരു ദിവസം മുൻപാണ് രാജലിംഗത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജയശങ്കർ ഭൂപാലപ്പള്ളി ടൗണിൽ ആണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

author-image
Rajesh T L
New Update
hydrabad minister

ഹൈരാബാദ് : മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതിആരോപിച്ചുകോടതിയെസമീപിച്ചഎൻരാജലിംഗമൂർത്തിയെകൊല്ലപ്പെട്ടനിലയിൽകണ്ടെത്തി. കേസ്വാദംകേൾക്കുന്നതിന്ഒരുദിവസംമുൻപാണ്രാജലിംഗത്തെകൊല്ലപ്പെട്ടനിലയിൽകണ്ടെത്തിയത്. ജയശങ്കർ ഭൂപാലപ്പള്ളി ടൗണിൽ ആണ്ഇയാളുടെമൃദേഹം കണ്ടെത്തിയത്.

കൊലപാതകത്തിൽരാഷ്ട്രീയസ്വാധീനംഉണ്ടെന്നആരോപണത്തെപൊലീസ്തള്ളികളഞ്ഞു. 50 വയസുള്ളരാജലിംഗത്തിന്ഭൂമിതർക്കവുമായി ബന്ധപ്പെട്ടുനടന്നവാക്ക്തർക്കത്തെതുടർന്നുണ്ടായ പ്രശ്നത്തിലാണ്കൊലപാതകംനടന്നതെന്ന്പൊലീസ് വിശദികരിക്കുന്നു. ബുധനാഴ്ചരാത്രി 7:30ന്രാത്രിബൈക്കിൽപോകുകയായിരുന്ന രാജലിംത്തെ 2പേകുത്തി കൊലപ്പെടുത്തുകയായിരുന്നു.

ആരാണ്കുത്തിയത്എന്ന്ഇതുവരെകണ്ടെത്താൻആയിട്ടില്ല. ആശുപത്രിയിൽഎത്തിച്ചെങ്കിലുംരക്ഷിക്കാൻകഴിഞ്ഞില്ല. കെസിആറിനും മറ്റുള്ളവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജലിംഗമൂർത്തി 2023 ഒക്ടോബറിൽ കോടതിയിൽ പരാതിനൽകിയത്.

കലേശ്വരം പദ്ധതിയുടെ ഭാഗമായുള്ള മേഡിഗഡ്ഡ ബാരേജ് നിർമാണത്തിൽ അഴിമതി ഉണ്ടെന്ന്ആരോപിച്ചുരാജലിംഗംപരാതിനൽകുകയായിരുന്നു.

Telangana cm