പേരൂർക്കടയിൽ ഡിവൈഎഫ്ഐ-ബിജെപി സംഘർഷം

ഡി വൈ എഫ് ഐ പ്രവർത്തകർ കാരണം ഇല്ലാതെ അക്രമം നടത്തുകയായിരുന്നു എന്ന് ബി ജെ പി പ്രവർത്തകർ പറഞ്ഞു

author-image
Vineeth Sudhakar
New Update
fight

പേരൂര്‍ക്കട: തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ചുവടുപിടിച്ച് വലിയശാലയില്‍ ഡിവൈഎഫ്ഐ-ബിജെപി സംഘര്‍ഷം. ഇരുവിഭാഗങ്ങളുടെയും പരാതിയില്‍ തമ്പാനൂര്‍ പോലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടുകൂടിയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. ഡിവൈഎഫ് ഐ പ്രവര്‍ത്തകരായ സച്ചിന്‍, ശ്രീഹരി എന്നിവര്‍ക്ക് തലയ് ക്കും കൈകള്‍ക്കും പരിക്കേറ്റു. തിരിച്ചുണ്ടായ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, വിഘ്‌നേഷ്, മിഥുന്‍, മോഹന്‍, ഹരിജിത്ത്, അഭിജിത്ത് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആര്‍എസ്എസ് ശാഖയുടെ മുന്നില്‍ക്കൂടി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സഞ്ചരിക്കരുതെന്നു പറഞ്ഞു ദണ്ഡ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി.അതേസമയം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണു ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എല്‍ഡിഎഫിന്‍റെ അധീനതയിലായിരുന്ന വലിയശാല വാര്‍ഡില്‍ ബിജെപി വിജയിച്ചതിനുശേഷമാണ് അക്രമസംഭവങ്ങളുണ്ടായതെന്നു ബിജെപി പ്രാദേശിക നേതൃത്വം പറയുന്നു.എന്നാല്‍ തങ്ങളുടെ വിജയത്തിനുശേഷം ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണം അഴിച്ചുവിടുന്നുവെന്നാണ് ഇവരുടെയും പരാതി. സംഭവത്തില്‍ കണ്ടാലറിയാവുന്നവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരുന്നതായി തമ്പാനൂര്‍ പോലീസ് അറീച്ചു.