/kalakaumudi/media/media_files/2024/12/12/KDIfCfNTkXrW6C4EFlTi.jpg)
ബംഗളുരു:സ്കൂളിൽനിന്ന്വിനോദയാത്രയ്ക്ക്പോയസംഘത്തിലെനാലുവിദ്യാർത്ഥികൾമുങ്ങിമരിച്ചു.കോലാർമുളബാഗിലുമൊറാർജിദേശായിറെസിഡൻഷ്യൽസ്കൂളിലെഒമ്പതാംക്ലാസ്വിദ്യാർത്ഥികളാണ്ഉത്തരകന്നഡമുരുഡേശ്വറിൽകടലിൽമുങ്ങി മരിച്ചത്.ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപികഎന്നിവരാണ്മരിച്ചത്.കർണ്ണാടകമുഖ്യമന്ത്രിസിദ്ധരാമയ്യനാലുപേരുടെയും കുടുംബാംഗങ്ങൾക്കു അഞ്ചുലക്ഷംരൂപവീതംധനസഹായംപ്രഖ്യാപിച്ചു.
ചൊവ്വാഴ്ചവൈകിട്ട് 5.30നാണു 46 വിദ്യാർഥികളുടെസംഘംമുരുഡേശ്വറിൽഎത്തിയത്. ലൈഫ്ഗാർഡിന്റെമുന്നറിയിപ്പ്വകവയ്ക്കാതെകടലിൽഇറങ്ങിയഏഴ്വിദ്യാർത്ഥിനികൾമുങ്ങിത്താഴുകയായിരുന്നു.ഒരാളുടെമൃതദേഹംചൊവ്വാഴ്ചവൈകിട്ടുംബാക്കിമൂന്നുപേരുടെമൃതദേഹങ്ങൾഇന്നലെരാവിലെയുമാണ്ലഭിച്ചത്.മറ്റുമൂന്ന്പേരെആശുപത്രയിൽപ്രവേശിപ്പിച്ചു.
സംഭവത്തെതുടർന്ന്വിദ്യാർത്ഥി സംഘത്തോടാപ്പംഉണ്ടായിരുന്നആറ്അദ്ധ്യാപകരെഅറസ്റ്റ്ചെയ്തശേഷംജാമ്യത്തിൽവിട്ടതായി ഉത്തരകന്നടഎസ്പിഎംനാരായണപറഞ്ഞു.ഇത്തരത്തിൽഉള്ളയാത്രകൾസംഘടിപ്പിക്കുംമുൻപ്അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക്സുരക്ഷാബോധവൽക്കരണംനൽകണമെന്ന്മുഖ്യമന്ത്രിനിർദ്ദേശിച്ചു.