പരമാർശങ്ങൾ നടത്തുന്നത് സൂക്ഷിച്ചു വേണമെന്ന്, രൺവീർ അലാബദിയോട് കോടതി

ജനപ്രീതി ഉണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാൻ അധികാരം ഇല്ലെന്നും കോടതി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പോകുമെന്ന് മുന്നറിയിപ്പ് നൽകി. അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.

author-image
Rajesh T L
New Update
utuber

ന്യൂഡൽഹി : ഇന്ത്യഗോട്ട്ലേറ്റൻറ്എന്നയൂട്യൂബ്ഷോയിൽവിവാദ പരാമർശംനടത്തിയരൺവീർ അലാബദിയ്ക്കെതിരെരൂക്ഷ വിമർശനവുമായിസുപ്രീംകോടതി. രൺവീനടത്തിയപരാമർശംമാതാപിതാക്കളെകളിയാക്കുന്നതാണെന്നുംസമൂഹത്തിൽതെറ്റായസന്ദേശം നൽകുന്നതാണെന്നുംകോടതിപറഞ്ഞു. മനസ്സിന്റെവ്യത്തികേടാണ്പുറത്തു വരുന്നതെന്ന്വിമർശനംഉണ്ടായി.

ജനപ്രീതിഉണ്ടെന്ന്കരുതിഎന്തുംവിളിച്ചുപറയാൻഅധികാരംഇല്ലെന്നുംകോടതിപറഞ്ഞു. വിവിധയിടങ്ങളിലായി ഫയൽ ചെയ്ത കേസുകളിലെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന്പോകുമെന്ന്മുന്നറിയിപ്പ്നൽകി. അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരമാർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് സൂര്യകാന്ത്അധ്യനായബെഞ്ചാണ്കേസ്പരിഗണിച്ചത്. യൂട്യൂബ് ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായി റജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളിൽഇളവ്തേടിയുംഏകീകരിക്കണംഎന്നുംആവശ്യപ്പെട്ടു.

യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനു വേണ്ടി സുപ്രിംകോടതിയിൽഹാജരായത്.

supreame court youtube