ന്യൂഡൽഹി : കൗമരത്തോട്അടുക്കുന്നകുട്ടികൾക്ക്പരസ്പരസമ്മതമുണ്ടെങ്കിൽലൈഗികബന്ധത്തിൽഏർപ്പെടാൻഅവകാശംഉണ്ടാക്കിയെടുക്കണമെന്ന്ഡൽഹിഹൈകോടതിപറഞ്ഞു. ഇത്തരത്തിലുള്ളബന്ധങ്ങളെപോസ്കോനിയമത്തിൽനിന്ന്ഒഴിവാക്കണംഎന്നായിരുന്നു ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൗമാരപ്രണയത്തെഅംഗീകരിക്കാനുള്ളനിയമംവേണമെന്ന്കോടതി പ്രസ്താവിച്ചു.
ഡൽഹി സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റാരോപിതനായ യുവാവിനെ മോചിപ്പിച്ച വിചാരണക്കോടതിയുടെവിധിയെശരിവച്ചാണ്കോടതിപറഞ്ഞത്. യുവാവുമായിപ്രണയത്തിൽആയിരുന്നെന്നുംസമ്മതത്തോടെലൈംഗിതയിൽഏർപ്പെട്ടത്എന്നുംപെൺകുട്ടിമൊഴി നൽകുകയായിരുന്നു.
പരാതി നൽകുന്ന സമയത്തു പെൺകുട്ടിക്കു 18 വയസ്സു പൂർത്തിയായിരുന്നില്ല. ആൺകുട്ടിക്കു 18നു മുകളിലായിരുന്നുപ്രായം. ബന്ധങ്ങളെകുറ്റകരമാക്കുന്നതിന്പകരംചൂഷണവുംഅതിക്രമവുംകുറയ്ക്കാനുള്ളശ്രദ്ധിക്കേണ്ടതെന്നുകോടതിപറഞ്ഞു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ നിയമമെന്നും ലൈംഗിക അതിക്രമങ്ങൾ നേരിടാൻ വേണ്ടിയാണുഅത്ഉപയോഗിക്കുന്നത് എന്നു കഴിഞ്ഞകൊല്ലംകർണാടകകോടതിനിരീക്ഷിച്ചിരുന്നു.