ബറേലി : മദ്യപിച്ചുവന്നവരൻമാലചാർത്തിയത്വധുവിന്റെസുഹ്യത്തായപെൺകുട്ടിയെമാലചാർത്തി. തുടർന്ന്വധു, വരനെമുഖത്തടിച്ചുവിവാഹംവേണ്ടന്ന്വച്ചുവിവാഹത്തിനെത്തിയവരൻവധുവിനെയുംകുടുംബത്തിനെയുംപന്തലിൽവച്ചുഅപമാനിച്ചതായിപറയുന്നു. ഇതേതുടർന്നാണ്വധുവിവാഹംവേണ്ടെന്നുവച്ചത്.
വരൻ രവീന്ദ്ര കുമാർ (26) വിവാഹ ഘോഷയാത്രയുമായി വേദിയിൽ വൈകിയെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വരൻ്റെ വീട്ടുകാർ അധിക സ്ത്രീധനം ആവശ്യപ്പെട്ടതായി വധുവിൻ്റെ വീട്ടുകാർനൽകിയപരാതിയിൽപറയുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്കായി രണ്ടര ലക്ഷം രൂപയും വിവാഹദിവസം രാവിലെ രണ്ട് ലക്ഷം രൂപയും നൽകിയതായി വധുവിൻ്റെ പിതാവ് പറഞ്ഞു. എന്നാൽ വരൻ്റെ വീട്ടുകാർക്ക് ഇതൊന്നും മതിയായില്ലഎന്ന്പറഞ്ഞുവധുവിന്റെവീട്ടുകാരെ സമ്മർദ്ദത്തിലാക്കിയിരുന്നു.
വിവാഹംമുടങ്ങിയതിനെചൊല്ലി ഇരു വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി, ഇരുവിഭാഗവും പരസ്പരം കസേര വലിച്ചെറിഞ്ഞു. ഒടുവിൽ പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വരനെയും കുടുംബത്തിനെയുംപൊലീസ് തിരിച്ചയച്ചു.
വധുവിനെയും കുടുംബത്തിനെയുംഅപമാനിച്ചതിനെതുടർന്ന്വരനെയുംകൂട്ടുകാരെയുംപൊലീസ് കസ്റ്റഡിയിലെടുത്തുകേസ്രജിസ്റ്റർചെയ്തു. കൂടാതെവരനെയുംകുടുംബത്തിനെയുംസ്ത്രീധനംചോദിച്ചതിന്മറ്റൊരുകേസ്ചാർജ്ചെയ്തിട്ടുണ്ട്.