ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) പുതിയ നിയമങ്ങൾ പുറത്തിറക്കി. വിദേശപര്യടനംത്തിനുപോകുമ്പോൾ കളിക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിൻ്റെ ഭാരത്തിന് പരിധി ഏർപ്പെടുത്തികൊണ്ടാണ്പുതിയചട്ടംനിലവിൽവന്നത്. ഇത്പ്രകാരം 150 കിലോഗ്രാമിൽകൂടുതൽഭാരംഅനുവദിക്കില്ലഎന്നാണ് ബി.സി.സി.ഐയുടെനിലപാട്.
150 ൽകൂടുതൽഭാരംവന്നാൽതാരങ്ങൾതന്നെഅതിന്റെപണംതാരങ്ങൾതന്നെനൽകണംഎന്ന് ബി.സി.സി.ഐ പറയുന്നു. ഡൗൺ അണ്ടർ പര്യടനത്തിനിടെ കായികതാരം 27ഓളംബാഗുകൾകൊണ്ട്വരികയുംബി.സി.സിഐഅതിന്റെപണംഅടയ്ക്കേണ്ടി വന്നു. താരത്തിന്റെകുടുംബത്തിന്റെ കൂടിബാഗുകൾഅതിൽ ഉൾപ്പെട്ടിരുന്നുഇത് പ്രകാരമാണ്പുതിയചട്ടംകൊണ്ട്വന്നത്.
ഏതാണ്ട് 250 കിലോഭാരമുള്ളബാഗുകൾതാരത്തിന്റെകൈവശംഉണ്ടായിരുന്നുഎന്നാണ്കണക്ക്. ഇതിനായിബോർഡ്ലക്ഷങ്ങൾചിലവിട്ടതായിപറയുന്നു. ഇത്മറ്റുതാരങ്ങളെ ക്കൂടിഇത്തരത്തിൽപ്രവർത്തിക്കാൻപ്രേരിപ്പിക്കാൻസാധ്യതകളുളതിനാൽ. ബിസിസിഐ ചട്ടംപുതുക്കുകയായിരുന്നു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ടീം ദുബായിലേക്ക് പോകാൻ തീരുമാനാമായപ്പോഴാണ് കർശനമായ ഉത്തരവ് പുറപ്പെടുവിച്ചത്, കളിക്കാരുടെ കുടുംബാംഗങ്ങൾക്ക് പര്യടനത്തിൽ അവരുടെകൂടെയാത്രചെയ്യാൻഅനുവദിക്കില്ലെന്ന് പുതിയ നിയമംകൊണ്ട്വന്നു.
നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് ബോർഡ് അറിയിച്ചതായി പറയുന്നു.